
NOKUME
- Online Shopping Mall

- Dec 7
- 12 min read
Updated: 53 minutes ago
Healthy Habits
പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും*
പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്കും വിദേശത്ത് ജോലി തേടുന്നവര്‍ക്കും ആശ്വാസവാര്‍ത്ത. പാസ്പോര്‍ട്ട് നടപടികളുടെ ഭാഗമായുള്ള പോലീസ് വെരിഫിക്കേഷന്‍ റെക്കോര്‍ഡ് ഇനി ഡിജിലോക്കര്‍ വഴി ലഭ്യമാകും. ഇതോടെ ഈ രേഖയുടെ പേപ്പര്‍ രൂപം കൈയില്‍ കരുതേണ്ട ആവശ്യം ഇല്ലാതാകും. വിദേശകാര്യ മന്ത്രാലയവും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയവും ചേര്‍ന്നാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റ് ഔദ്യോഗിക കാര്യങ്ങള്‍ക്കും പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുമ്ബോള്‍ ഇനി പരക്കം പായേണ്ടതില്ല. പേപ്പര്‍ രഹിത സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായാണ് ഈ തീരുമാനം.
*എങ്ങനെ ലഭിക്കും?*
പാസ്പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയായാല്‍, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡിജിലോക്കര്‍ അക്കൗണ്ടിലെ 'ഇഷ്യൂഡ് ഡോക്യുമെന്റ്‌സ്' എന്ന വിഭാഗത്തില്‍ നിന്ന് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ലഭിക്കും. ഇത് എപ്പോള്‍ വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ചക്കരക്കൽ വാർത്ത
*പ്രധാന നേട്ടങ്ങള്‍ ഇവയാണ്*
എവിടെയും എപ്പോഴും: മൊബൈല്‍ ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ എപ്പോള്‍ വേണമെങ്കിലും ഈ രേഖ പരിശോധിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അത്യാവശ്യ യാത്രകള്‍ക്കോ ജോലിക്കോ ഇത് ഏറെ ഉപകരിക്കും.
ഫോട്ടോകോപ്പി വേണ്ട: ഉദ്യോഗസ്ഥര്‍ക്കോ ഏജന്‍സികള്‍ക്കോ ഈ രേഖ കൈമാറേണ്ടി വന്നാല്‍, ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തി നല്‍കുന്ന ബുദ്ധിമുട്ട് ഇനിയില്ല. ഡിജിലോക്കര്‍ വഴി തന്നെ ഡിജിറ്റലായി കൈമാറാം.
സുരക്ഷിതം: സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് നേരിട്ട് ലഭ്യമാകുന്നതായതിനാല്‍ ഈ രേഖകള്‍ക്ക് പൂര്‍ണ്ണ ആധികാരികതയുണ്ട്. രേഖകളില്‍ തിരുത്തലുകള്‍ വരുത്താനോ വ്യാജരേഖ ചമയ്ക്കാനോ സാധിക്കില്ല.
*എന്താണ് ഡിജിലോക്കര്‍?*
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ഡിജിലോക്കര്‍. ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ സുപ്രധാന രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാനും ആവശ്യസമയത്ത് ഉപയോഗിക്കാനും ഈ സംവിധാനം സഹായിക്കുന്നു.
🛑 *ഈ അപ്ഡേഷൻ നടത്തിയോ?; ജനുവരി ഒന്നുമുതല്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും പാൻ കാര്‍ഡും നിര്‍ജ്ജീവമാകും*
➖➖➖⭕⭕⭕➖➖➖
2026 ആകുമ്ബോഴേക്കും വിവിധ മാറ്റങ്ങള്‍ക്കാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രധാനമാണ് ആധാർ നിയമങ്ങളിലെ മാറ്റം.ആധാർ കാർഡും പാൻ കാർഡും ഇന്ന് ഏറ്റവും അത്യാവശ്യമായ രേഖകളായി മാറിയിരിക്കുകയാണ്. ഒരു സിം കാർഡ് എടുക്കുന്നത് മുതല്‍ ബിസിനസ് ഇടപാടുകള്‍ വരെ എല്ലാത്തിനും ആധാർ കാർഡുകള്‍ ആവശ്യമാണ്. അതുപോലെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് തൊട്ട് വലിയ ഇടപാടുകള്‍ വരെയുള്ള എല്ലാ സാമ്ബത്തിക പ്രവർത്തനങ്ങള്‍ക്കും പാൻ കാർഡുകളും അത്യാവശ്യമാണ്.
സാമ്ബത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, മറ്റ് തട്ടിപ്പുകള്‍ എന്നിവയെ ചെറുക്കുന്നതിന്, ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്യാൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുള്ള അവസാന തീയതി 2025 ഡിസംബർ 31ന് അവസാനിക്കുകയാണ്. ആധാറും പാൻ കാർഡുകളും ലിങ്ക് ചെയ്തില്ലെങ്കില്‍ , 2026 ജനുവരി ഒന്നുമുതല്‍ രണ്ട് രേഖകളും നിർജ്ജീവമാകും.
പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാനായി ആദായനികുതി വകുപ്പിന്റെ www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലേക്ക് പോകുക .
ഇടതുവശത്തുള്ള ക്വിക്ക് ലിങ്കുകള്‍ക്ക് താഴെ 'ലിങ്ക് ആധാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ സ്ക്രീനില്‍ ഒരു പുതിയ പേജ് തുറക്കും. അവിടെ നിങ്ങളുടെ പാൻ നമ്ബർ , ആധാർ നമ്ബർ , നിങ്ങളുടെ ആധാർ കാർഡിലെ പേര് എന്നിവ നല്‍കേണ്ടതുണ്ട് .
ഇതിനുശേഷം , നിബന്ധനകളും വ്യവസ്ഥകളും വായിച്ച് ശരിയായായി നല്‍കിയ ശേഷം കാപ്ച കോഡ് പൂരിപ്പിച്ചുകൊണ്ട് ഇവ പൂർത്തിയാക്കാൻ സാധിക്കും. സമയപരിധിക്ക് ശേഷം ലിങ്ക് ചെയ്താല്‍ 1,000 പിഴ ഈടാക്കും.
ആധാറും പാനും ടെക്സ്റ്റ് മെസേജ് വഴിയും ലിങ്ക് ചെയ്യാം . ഇതിനായി നിങ്ങളുടെ ഫോണില്‍ " UIDPAN" എന്ന് ടൈപ്പ് ചെയ്യുക . ഇതിനുശേഷം , ഒരു സ്പെയ്സ് നല്‍കി നിങ്ങളുടെ ആധാർ നമ്ബർ നല്‍കുക , തുടർന്ന് നിങ്ങളുടെ പാൻ നമ്ബർ നല്‍കുക . ഉദാഹരണത്തിന് , "UIDPAN < 12-അക്ക ആധാർ> < 10 - അക്ക PAN > " എന്ന് ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് അയയ്ക്കുക . തുടർന്ന് ആദായനികുതി വകുപ്പ് നിങ്ങളുടെ രണ്ട് നമ്ബറുകളും ലിങ്കിംഗ് പ്രക്രിയയില്‍ നല്‍കും. ഇതില്‍ സംശയങ്ങള്‍ ഉള്ളവർ തീർച്ചയായും അടുത്തുള്ള അക്ഷയ സെൻ്ററുകള്‍ സന്ദർശിക്കേണ്ടതാണ്.
നിങ്ങളുടെ ആധാറും പാനും ഇതിനകം ലിങ്ക് ചെയ്‌തിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം.
ലിങ്ക് ആധാർ സ്റ്റാറ്റസ് ക്ലിക്ക് ചെയ്ത ശേഷം. നിങ്ങളുടെ പാൻ നമ്ബറും ആധാർ നമ്ബറും നല്‍കുക. View Link Aadhaar Status ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ക്ക് മറുപടിയായി ഇതില്‍ ഏതെങ്കിലും സന്ദേശം ലഭിക്കും. 'നിങ്ങളുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിരിക്കുന്നു',
'നിങ്ങളുടെ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന തീർപ്പുകല്‍പ്പിച്ചിട്ടില്ല.', 'ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല.'
നിർബന്ധിത ലിങ്കിംഗില്‍ നിന്ന് പ്രവാസി ഇന്ത്യക്കാർ (NRI), ഇന്ത്യൻ പൗരന്മാരല്ലാത്ത വ്യക്തികള്‍, മുൻ വർഷത്തില്‍ ഏത് സമയത്തും 80 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തികള്‍, ആസാം, മേഘാലയ, ജമ്മു & കാശ്മീർ എന്നിവിടങ്ങളിലെ താമസക്കാർ എന്നീ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.
➖➖➖⭕⭕⭕➖➖➖
*മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു*
18-12-2025
*ന്യൂഡല്‍ഹി:* ( കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
*ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?*
ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍
* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍
* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം
*ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?*
അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
Fitness
*🛑ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യും*
➖➖➖⭕⭕⭕➖➖➖
*തിരുവനന്തപുരം* : ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും. 63 ലക്ഷത്തിലേറെ പേർക്ക് രണ്ടായിരം രൂപ വീതം ലഭിക്കും. ഇതിനായി 1055 കോടി രൂപ തെരഞ്ഞെടുപ്പിനുമുമ്പു തന്നെ ധനവകുപ്പ് അനുവദി ച്ചിരുന്നു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാ ങ്കുകൾ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻ കൂർ അനുവദിച്ചിട്ടുണ്ട്.
നവംബർ മുതലാണ് രണ്ടായിരം രൂപയാക്കി വർധിപ്പിച്ചത്. നവംബറിലെ പെൻഷൻ 20മുതൽ വിതരണം ചെയ്ത്‌തിരുന്നു. വർധിപ്പിച്ച രണ്ടായിരവും കുടിശ്ശിക 1600 രൂപയുമുൾപെടെ 3,600 രൂപയാണ് 63 ലക്ഷത്തിലേറെ പേർക്ക് ലഭിച്ചത്.
➖➖➖⭕⭕⭕➖➖➖
ഏവിയേഷൻ പഠനം എയർപോർട്ടിലാക്കാം..!
ഒരുപക്ഷെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഏവിയേഷൻ കോളേജായ Airocis College of Aviation and Management Studies ന്റെ സവിശേഷതകളറിയാം.
🤙+91 97448 41 111
🤙 +91 70253 53 535
🎙️ @rjmusafir
[Airocis College, Aviation Study Kannur, Industry-Relevant Curriculum, Practical Training, Aviation Lab Facility, Demo Flight, Mock-up Airport, Mock-up ATC, Mock-up in-flight Lab, Runway, Ramp Training, Metal Detector Training, Wireless Communication Training, Aviation Course, BBA Logistics with Airport Management, BBA with Aviation, Diploma in Aviation, MBA, IATA Course]
Food
*മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു*
18-12-2025
*ന്യൂഡല്‍ഹി:* ( കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
*ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?*
ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍
* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍
* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം
*ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?*
അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
Start your business
*ട്രെയിൻ ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാൽ പണമടയ്ക്കണം, നിരക്ക് ഇങ്ങനെ*
➡️➡️MADAYI VISION⬅️⬅️
*18/12/2025*
ന്യൂഡൽഹി ∙ ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഓരോ ക്ലാസിലും അനുവദനീയമായതിൽ കൂടുതൽ ഭാരം കൊണ്ടുപോകുന്നതിന് നിശ്ചിത നിരക്ക് നൽകണം. നിലവിൽ ഭാര നിയന്ത്രണം സംബന്ധിച്ച് നിയമമുണ്ടെങ്കിലും തൂക്കം നോക്കാതെയാണ് ട്രെയിൻ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്നത്. സ്കാനർ, തൂക്കം നോക്കാനുള്ള സംവിധാനങ്ങൾ എന്നിവ ഒരുക്കിയ ശേഷമാവും നടപ്പാക്കുക.
എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 150 കിലോ വരെയും സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ വരെയും കൊണ്ടുപോകാം. തേഡ് എസിയിൽ 40 കിലോ മാത്രമേ അനുവദിക്കൂ. സ്ലീപ്പർ കോച്ചുകളിൽ 40 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 80 കിലോ വരെയും ജനറൽ കോച്ചുകളിൽ 35 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 70 കിലോ വരെയും കൊണ്ടുപോകാം.
ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. വാണിജ്യ ആവശ്യത്തിനുള്ള സാധനങ്ങൾ യാത്രാ കോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല. ലഗേജുകളുടെ വലുപ്പത്തിനും നിയന്ത്രണം വരും. ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം – ഇതാണ് പരമാവധി വലുപ്പം. കൂടുതൽ വലുപ്പമുള്ളവ പാഴ്സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.
ട്രെയിൻ റിസർവേഷൻ ചാർട്ട് തയാറാക്കുന്ന സമയത്തിൽ റെയിൽവേ മാറ്റം വരുത്തുന്നു. രാവിലെ 5.01നും ഉച്ചയ്ക്കു രണ്ടിനുമിടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേ ദിവസം രാത്രി എട്ടിന് തയാറാക്കും. ഉച്ചയ്ക്ക് 2.01നും പിറ്റേന്നു രാവിലെ 5നും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപു തയാറാക്കും. മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും
Mobile phone
*വരുന്നു, കണ്ണൂർ സ്റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോം*
18/12/2025
➡️➡️MADAYI VISION⬅️⬅️
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാലാം പ്ലാറ്റ്‌ഫോം വരുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) കണ്ണൂരിലെ ഇന്ധന ഡിപ്പോ സ്ഥലം മാർച്ചിൽ പൂർണമായും ഒഴിയും. ഇതുസംബന്ധിച്ച് ബിപിസിഎൽ അധികൃതർ റെയിൽവേ അധികൃതർക്ക് കത്ത് നൽകി. ഇതോടെ റെയിൽവേ ഭൂമിയിലെ ഇന്ധന പൈപ്പ്‌ലൈൻ ഔദ്യോഗികമായി മാറ്റാം. പ്ലാറ്റ്‌ഫോം വരുന്നതിനാവശ്യമായ സ്ഥലം ലഭിക്കും. നാലാം പ്ലാറ്റ്‌ഫോം വിഷയം സംബന്ധിച്ച് കെ. സുധാകരൻ എംപി, റെയിൽവേ ഡിവിഷണൽ മാനേജർ മധുകർ റോട്ടുമായി സംസാരിച്ചു. കണ്ണൂർ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന നാലാം പ്ലാറ്റ്ഫോം സംബന്ധിച്ച് റെയിൽവേ ബോർഡിനും എംപി കത്തയച്ചിരുന്നു.
റെയിൽവേ സ്റ്റഷനിലെ ആറാമത്തെ പാളത്തിൽ വാഗണുകൾ നിർത്തയാണ് ബിപിസിഎൽ സംഭരണശാലയിലേക്ക് എണ്ണ മാറ്റിയിരുന്നത്. പാളത്തിനടിയിലൂടെയാണ് പൈപ്പ് ലൈൻ. ഇവിടെ നാലാം പ്ലാറ്റ്ഫോമിന് സ്ഥലം കിട്ടില്ല. പൈപ്പ് ലൈൻ മാറ്റിയാൽ നാലാം പ്ലാറ്റ്ഫോം പണിയാം.
Technical Knowledge
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു*
18-12-2025
*ന്യൂഡല്‍ഹി:* ( കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
*ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?*
ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍
* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍
* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം
*ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?*
അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
Motivational
Book your space here
Parenting
Book your space herhere
എല്ലാ ലിഫ്റ്റും സേഫ് അല്ല'; കുട്ടികളോട് കേരള പോലീസ്
സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ലിഫ്റ്റ് ചോദിക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്ഫ്ഫ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യതയുണ്ടെന്നും ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുണ്ടാകാം, മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കടത്തുന്നവരും ഉണ്ടാകാമെന്നും അതിനാല്‍ ജാഗ്രതയുണ്ടാകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
*ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം*
എല്ലാ ലിഫ്റ്റും സേഫ് അല്ല
നമ്മുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തും തിരികെ വീട്ടില്‍ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്. പക്ഷേ, ഇത് ചിലപ്പോള്‍ ഒരു അപകടത്തിലേക്ക് നയിക്കാം.
വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തില്‍ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തില്‍ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവര്‍,
മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ , മയക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ / കടത്തുന്നവര്‍, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവര്‍, കുട്ടികളോട് മോശമായി പെരുമാറുന്നവര്‍, മറ്റു ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോള്‍ കുട്ടികള്‍ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകള്‍ അനവധിയാണ്.
അതിനാല്‍ അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.
കണ്ണൂർ ചക്കരക്കല്ല് 80000രൂപ വരുമാനം ഉള്ള
ബിൽഡിംഗ് വില്പനയ്ക്ക് ആവശ്യക്കാർ മാത്രം വിളിക്കുക 6238394889...
Ladies corner
മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു*
ന്യൂഡല്‍ഹി:* ( കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
*ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?*
ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍
* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍
* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം
*ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?*
അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
The Kitchen
*മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു*
18-12-2025
*ന്യൂഡല്‍ഹി:* ( കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം.
വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.
പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
*ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?*
ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.
* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍
* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍
* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം
*ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?*
അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.
Kerala Wedding
Tour
Car care
*🛑സീബ്ര ലൈൻ കടക്കുമ്പോൾ ഇടിച്ചാൽ ലൈസൻസ് റദ്ദാക്കും, 2000 രൂപ പിഴയും; നടപടി കർശനമാക്കി ഗതാഗത വകുപ്പ്*
➖➖➖⭕⭕⭕➖➖➖
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിയമം കർശനമാക്കാനൊരുങ്ങി ഗതാഗതവകുപ്പ്. സീബ്ര ലൈൻ കടക്കുമ്പോൾ വാഹനമിടിച്ചാൽ ലൈസൻസ് റദ്ദാക്കാനും 2000 രൂപ പിഴയീടാക്കാനുമാണ് തീരുമാനം. സീബ്ര ലൈനിൽ വാഹനം പാർക്ക് ചെയ്താലും ശിക്ഷയുണ്ടാകും. കടുത്ത നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശം.
ഈ വർഷം ഇന്നുവരെ മരിച്ചത് 800-ൽ അധികം കാൽനടയാത്രക്കാർ. റോഡിൽ മരിച്ച കാൽനടയാത്രക്കാരിൽ 50% പേരും മുതിർന്ന പൗരന്മാരെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി. ഇവരിൽ 80 ശതമാനത്തിലധികവും പ്രായമായവരാണ്. ഈ സാഹചര്യത്തിലാണ് ഗതാഗത നിയമം കർശനമാക്കുന്നതെന്ന് കമ്മീഷണർ അറിയിച്ചു.
സീബ്ര ക്രോസ്സിങ്ങിൽ അപകടങ്ങൾ വർദ്ധിക്കുന്നു എന്ന് നേരത്തെ കേരള ഹൈക്കോടതി വിമർശിച്ചിരുന്നു. സീബ്ര ക്രോസ്സിങ്ങുമായി ബന്ധപ്പെട്ട് മാത്രം കഴിഞ്ഞ ഒരു മാസം രജിസ്റ്റർ ചെയ്തത് 901 നിയമലംഘങ്ങളാണ്. ഓരോ ജീവനും വിലപ്പെട്ടത് എന്ന് കോടതി പറഞ്ഞു.
സീബ്ര ക്രോസിങ്ങിൽ നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് കനത്ത പിഴ ചുമത്തണം. അത് മോശം ഡ്രൈവിംഗ് സംസ്കാരം എന്ന് കോടതി വ്യക്തമാക്കി. സമയമില്ല എന്ന് പറഞ്ഞാണ് സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നത്. സ്വകാര്യ ബസുകളുടെ നിയമ ലംഘനം അംഗീകരിക്കാനാവില്ല.
ഈ വർഷം ഇതുവരെ 860 കാൽനടക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയിൽ വ്യക്തമാക്കി. കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി മറുപടി നൽകി. കാൽനട യാത്രക്കാരെ മരണത്തിലേക്ക് തള്ളിവിടാൻ ആവില്ലെന്നും കോടതി പറഞ്ഞു.
➖➖➖⭕⭕⭕➖➖➖
വാഹനഉടമകൾ ഇക്കാര്യം ശ്രദ്ധിക്കണം; കേസായാൽ ഉദ്യോഗസ്ഥർ വീട്ടിലെത്തും⚠️*
➖➖➖⭕⭕⭕➖➖➖
അടുത്ത കാലത്തായി സെക്കന്റ് ഹാൻഡ് വാഹനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് കേൾക്കുന്ന ഒരു പരാതിയാണ് വാഹനം വിറ്റു. പക്ഷെ, പേര് മാറ്റിയിട്ടില്ല. ട്രാഫിക് നിയമലംഘനത്തിന് നോട്ടീസ് വന്നിട്ടുണ്ട്. എ.ഐ. ക്യാമറകളും കൂടി എത്തിയതോടെ ഇത്തരം പരാതികൾ ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ
ചെങ്ങളംസൗത്ത് മൂന്നുമൂല ശ്രീജി നിവാസിൽ ടി.എസ്.മണിയ്‌ക്ക് ഇതുവരെ വന്നത് 9,000 രൂപയുടെ പിഴ. വേളൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഗവ.അദ്ധ്യാപികയും സമാന അവസ്ഥയിലാണ്. ഡീലർമാർ ഉടമസ്ഥാവകാശം കൈമാറാതെ വണ്ടി വാങ്ങുന്നത് മൂലം നിരവധി സാധാരണക്കാരാണ് വട്ടം ചുറ്റുന്നത്. ഡീലർക്ക് വാഹനം കൈമാറുമ്പോൾ നിയമപരമായി രേഖകളും പേരും മാറ്റണമെന്നാണ് ചട്ടമെങ്കിലും രേഖയിൽ ഉടമസ്ഥരുടെ എണ്ണം കൂടുമെന്നതും വിലയെ ബാധിക്കുമെന്നതും ചൂണ്ടിക്കാട്ടിയാണ് പലരും സാവകാശം ചോദിക്കുന്നത്. എന്നാൽ വണ്ടി മറിച്ചു വിറ്റുപോയാലും ഉടമസ്ഥാവാകാശം മാറ്റാതെ ഉപയോഗിക്കുന്നതാണ് പൊല്ലാപ്പാകുന്നത്. വാഹനം ആർക്ക് കൈമാറിയാലും ആർ.സി ബുക്കിലെ പേരുകാരനാണ് വാഹനത്തിന്റെ നിയമപരമായ ഉത്തരവാദിത്വം. കരാർ എഴുതി വാഹനം കൈമാറിയാലും നിയമസാധുതയില്ല.
*ഡൽഹി സ്‌ഫോടന ശേഷം ആശങ്ക കൂടി*
ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച കാറും ഉടമസ്ഥാവകാശം മാറാതെ വിറ്റതാണ്. സംഭവമുണ്ടായ ഉടൻ ഉടമയെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കടക്കം ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ആശങ്കയിടയാക്കുന്നത്. സംഭവത്തിന് ശേഷം ജില്ലയിലും വാഹനം വിറ്റ പലരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് വിവരം തിരക്കുന്നുണ്ട്. പഴയ വാഹനം ഡീലർക്ക് കൈമാറിയെങ്കിലും പേര് മാറ്റാൻ പിന്നാലെ നടക്കേണ്ട ഗതികേടാണ്. വാഹനം ഓടിക്കുന്നയാൾ ഉണ്ടാക്കുന്ന അപകടം, നിയമലംഘനം, ക്രിമിനൽ കേസ് തുടങ്ങിയവയ്ക്കും മറുപടി പറയണം. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സംഭവങ്ങളുമുണ്ട്.
*സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട👇*
⭕ അംഗീകൃത ഡീലർമാർക്ക് വിൽക്കുക, പേര് മാറ്റിക്കൊടുക്കാൻ ശ്രദ്ധിക്കുക
⭕വാഹനങ്ങൾ പണയത്തിന് നൽകുമ്പോഴും വിശ്വസിക്കുന്നവർക്ക് നൽകുക
⭕ വാഹനങ്ങൾ കൊടുക്കുമ്പോൾ പേര് മാറ്റിയെന്ന് പരിവാഹൻ ആപ്പിലൂടെ ഉറപ്പാക്കുക'വാഹനം കൈമാറുമ്പോൾ പേര് കൂടി മാറണം എന്നത് മാത്രമാണ് പരിഹാരം.
Made in Kerala
Book your space here
ഭക്ഷണവും അയർവേദവുമായി കണ്ണൂരിൽ ഒരു പുതിയ സ്ഥാപനം
Bike & Scooter
*ലൈസൻസും നമ്പറും വേണ്ട, വിദ്യാര്‍ഥികളുടെ അഭ്യാസം ഇപ്പോള്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ : ഒന്നും ചെയ്യാനാകാതെ പോലീസ്*
➡️➡️MADAYI VISION⬅️
രജിസ്ട്രേഷനും ഓടിക്കുന്നവർക്ക് ലൈസൻസും ആവശ്യമില്ലാത്ത ഇലക്‌ട്രിക് സ്കൂട്ടറുകള്‍ വ്യാപകമായതോടെ റോഡില്‍ അപകടം കൂടിയതായി മോട്ടോര് വാഹനവകുപ്പും പോലീസും.ചെറുപ്രായത്തിലുള്ള വിദ്യാർഥികളാണ് യാത്രികർ. വിദ്യാലയ പരിസരങ്ങള്‍, ടൗണ്‍ എന്നിവിടങ്ങളിലെല്ലാം കറക്കം സാധാരണ കാഴ്ചയാകുകയാണ്. ലൈസന്സ വേണ്ടാത്ത വാഹനങ്ങളാണെന്നതിനാല് പരിശോധനയ്ക്കും പരിമിതികളേറെ. പലപ്പോഴും തിരക്കേറിയ സമയങ്ങളിലാണ് റോഡിലൂടെയുള്ള ഈ പറപറക്കല്.
ഒരാള്‍ക്ക് മാത്രം ഓടിക്കാവുന്ന 25 കിലോമീറ്റർ വരെ വേഗമെടുക്കാവുന്ന ഇരുചക്രവാഹനമാണ് റോഡില് നിറയുന്നത്. ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും കുട്ടികള്‍ കയറി അമിത വേഗത്തിലാണ് യാത്ര. കുട്ടികളുടെ ഇത്തരം യാത്രനോക്കി നില്‍ക്കാനേ പോലീസിന് കഴിയുന്നുള്ളൂ. മുന്നില്‍ അഭ്യാസം കളിച്ചാലും ഒരുനടപടിയും സ്വീകരിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് പോലീസ്.
ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിനെക്കറുച്ച് മോട്ടോർവാഹനവകുപ്പിന്റെ ഭാഗത്തുനിന്ന് ഒരു പരാമർശവും ഇതുവരെയുണ്ടായിട്ടില്ല. പ്രവൃത്തിനടക്കുന്ന ദേശീയപാതയിലൂടെയും ഇത്തരം ഇരുചക്രവാഹനങ്ങള്‍ ധാരാളം കടന്നുപോകുന്നുണ്ട്.
പ്രധാന റോഡുകളിലും തിരക്കേറിയ റോഡുകളിലും ഹെല്‍മെറ്റില്ലാതെ രണ്ടും മൂന്നും യാത്രികരുമായി പോകുന്നത് തടയാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശമുണ്ടായാല്‍ മാത്രമേ നടപടി സ്വീകരിക്കാനാകൂ. 250 വാട്ട്സില്‍ താഴെയുള്ള ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ മോട്ടോർ വാഹനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് നടപടിയെടുക്കുന്നതിനുള്ള തടസ്സം. ഈ പഴുത് ഉപയോഗിച്ചാണ് ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായത്.
*വാഹന പുക പരിശോധനാ നിരക്ക് കുറച്ചു* *ഒരുവർഷത്തോളം ഈടാക്കിയത് അധിക നിരക്ക്*
➖➖➖⭕⭕⭕➖➖➖
പാലക്കാട് :ആധുനികപരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുകപരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകൾക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി.
കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുകപരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരുവർഷംമുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്കു കഴിഞ്ഞിരുന്നില്ല.
പരിശോധനാനിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുകയും ഒരുവർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിരക്കു കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു കത്തു നൽകിയത്. കേന്ദ്രനിർദേശപ്രകാരം ബിഎസ് 4, പെട്രോൾ, സിഎൻജി, എൽപിജി നാലുചക്രവാഹനങ്ങൾക്കും എല്ലാത്തരം പെട്രോൾ സിഎൻജി, എൽപിജി വാഹനങ്ങൾക്കും ലാംഡ പരിശോധന നിർബന്ധമാണ്.
➖➖➖⭕⭕⭕➖➖➖
The Home
ഇനി ആ തട്ടിപ്പ് പരിപാടി നടക്കില്ല...സുപ്രീംകോടതിക്ക് കാര്യങ്ങൾ വെളിപ്പെട്ടു... വാടകയ്ക്ക് എന്ന നിലയിൽ വീട്ടിൽ കയറി ഉടമ ആവശ്യപ്പെടുമ്പോൾ ഇറങ്ങാതെ കേസും കോടതിയുമായി നടക്കുന്ന പരിപാടി ഇനി വേവില്ല.. കലത്തിൽ എന്ന് സുപ്രീംകോടതി നിയമം ഇറക്കി..
കുറെ ആളുകൾ കടമുറി,അല്ലെങ്കിൽ വീട് എന്നിവയിൽ കയറി താമസിച്ചു ഇറങ്ങി പോകാതെ പിന്നീട് അത് ചതിച്ചു സ്വന്തമാക്കുന്ന നിലയിൽ ഉള്ള എച്ചിത്തരം ഇനി നടക്കില്ല... ഇറങ്ങാൻ പറഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ ഇറങ്ങി കൊള്ളണം.വാടകക്കാരന് ഒരിക്കലും ഉടമയാകാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി വ്യക്തമാക്കി
വീട് വാടകയ്ക്ക് കൊടുത്തിട്ടുള്ളവർക്ക് ഒരു ബിഗ് റിലീഫ് തന്നെയാണ് ഈ നിർണായക വിധി ഒരു വാടകക്കാരൻ എത്ര കാലം താമസിച്ചാലും—അത് 5 വർഷമായാലും 50 വർഷമായാലും—ആ വസ്തുവിന്മേൽ അവർക്ക് ഒരിക്കലും ഉടമസ്ഥാവകാശം ലഭിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കാരണം സിമ്പിളാണ്: വാടകക്കാരൻ താമസിക്കുന്നത് ഉടമയുടെ അനുവാദത്തോടെയാണ്. അതിനാൽ, മറ്റൊരാളുടെ ഭൂമി കൈവശം വെച്ച് സ്വന്തമാക്കുന്ന നിയമം (Adverse Possession) വാടകക്കാർക്ക് ബാധകമേയല്ല.
ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും നിയമപരമായി വസ്തു തിരികെ ആവശ്യപ്പെടാം. വാടകയ്ക്ക് താമസിക്കുന്നത് സൗകര്യത്തിനാണ്, ഉടമയാകാനല്ല!
കടപ്പാട്....
തലശ്ശേരിയിൽ വീട് വില്പനക്ക്
2700 sqft 4 BHK 9 സെന്റ് റോഡ് സൈഡ് റയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് സെന്റർ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ,സ്കൂൾ എല്ലാം അരക്കിലോമീറ്റർ ചുറ്റളവിൽ 90 ശതമാനം വർക്കും കഴിഞ്ഞു ഫോട്ടോസ് കാണാൻ https://www.olx.in/myads click ചെയ്യുക. ആവശ്യക്കാർ മാത്രം വിളിക്കുക 6238394889...
*1076 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി പല പ്രധാന രേഖകളും ആവശ്യമില്ല*
➖➖➖⭕⭕⭕➖➖➖
100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാൻ പല പ്രധാന രേഖകളും ആവശ്യമില്ലെന്ന് വൈദ്യുതി വകുപ്പ്.
ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ഇതിന് ആവശ്യമില്ലെന്ന് വ്യക്തമാക്കുകയാണ് വൈദ്യുതി വകുപ്പ് ഇപ്പോള്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഈക്കാര്യം വ്യക്തമാക്കുന്നത് .
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ല.
താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി വെള്ളക്കടലാസിലെഴുതിയ സാക്ഷ്യപത്രം മാത്രം അപേക്ഷയ്ക്കൊപ്പം സമർപ്പിച്ചാല്‍ മതിയാകും
കെട്ടിടത്തിന്റെ ആകെ തറ വിസ്തീർണ്ണം 100 ചതുരശ്ര മീറ്ററില്‍ താഴെയാണ്.
കെട്ടിടം നിലവിലും ഭാവിയിലും പൂർണ്ണമായും ഗാർഹിക ആവശ്യത്തിനു മാത്രമേ ഉപയോഗിക്കുകയുള്ളു.
വൈദ്യുതി കണക്ഷൻ ഒരുതരത്തിലും കെട്ടിടത്തിന്മേലുള്ള നിയമപരമായ ഉടമസ്ഥതയോ കൈവശാവകാശമോ ആയി പരിഗണിക്കുകയില്ല
നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥൻ കെ എസ് ഇ ബി അധികാരിയോട് രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം വൈദ്യുതികണക്ഷൻ സ്ഥിരമോ താത്കാലികമോ ആയി വിച്ഛേദിക്കാവുന്നതാണ്.
➖➖➖⭕⭕⭕➖➖➖
വെറും 25ലക്ഷം മാത്രം 800 sqft 2 ബെഡ്‌റൂം ഉള്ള മനോഹരമായ ഒരു വീട് സ്ഥലം അടക്കം നിങ്ങൾക്കും സ്വന്തമാക്കാം
ഇപ്പോൾ തന്നെ വിളിക്കൂ 6238394889
Learn Till You Earn
NOKUME "India's leading online platform established in 2013 with corporate office in India Regional office in Dubai to support all Trades in various field to promote business worldwide.Start using 🔎NOKUME platform now to connect business peoples all over the globe promote any types of business and business related news worldwide as a tool with single platform multiple options that helps you with all your local and international needs for BUYING & SELLING any items online that includes,
🔎Worldwide Real Estate.
🔎Introduce your company and products.
🔎Invite your customers for various functions.
🔎Distribute your company broucher worldwide.
🔎Find best Tour package for your holidays.
🔎Find Jobs.
🔎Get business connection worldwide.
🔎Get admission in famous institutions for higher study all over the globe.
🔎Share your Ideas Etc...
nokume your online trusted business partner...








Comments